ഒരു വലിയ വെല്ലുവിളിയേറ്റെടുത്ത ഒരു സേനാനായകനെ പോലെ അയാൾ നടത്തിയ പോരാട്ടവീര്യം ഇന്നലെ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിട്ടുണ്ടാവും. 6 ഓവറിൽ 94 റൺസ് എന്ന ലക്ഷ്യം. അവിടെ നിന്നും അയാൾ തുടങ്ങിയ വേട്ടയിൽ തകർന്നടിഞ്ഞത് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്റ്റാർക്കിനെയും തീർത്ത് കൊണ്ടാണ് ! ഈഡനിലെ ഗ്യാലറികളിലേക്ക് തുടരെ തുടരെ അയാൾ പറത്തിയ സിക്സറുകൾ കൊൽക്കത്ത ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ടാവും എന്നത് തീർച്ച. പക്ഷെ ആ പ്രകടനം പൂർണതയിലേക്ക് എത്തിയില്ലെങ്കിലും അയാൾ ഇന്നലെ ക്രിക്കറ്റ് പ്രേമികളുടെ സ്നേഹവുമായാണ് കളം വിട്ടത്.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)